

ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. John17:3
ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല;John11:25,26.
നിത്യജീവന്‍ എന്നാല്‍ മരണം സംഭവിക്കില്ല എന്നല്ല അര്‍ഥം ആക്കിയിരിക്കുന്നെ....ഒരിക്
തുടര്‍ന്ന്................
മരണമില്ലാത്ത നിത്യമായ ഒരു ജീവിതത്തിലേക്ക് അവര്‍ പ്രവേശിക്കും. വചനം പറയുന്നു..... ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്‍റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.......

മര്‍ത്യമായ നമ്മുടെ ശരീരം അമര്‍ത്യതയെ പ്രാപിക്കുകയും ക്രിസ്തു നമ്മുക്ക് വാഗ്ദാനം ചെയിത സമ്പൂര്‍ണ്ണ ആളത്വത്തിലേക്ക് നമ്മുടെ ശരീരം രൂപാന്തിര പ്പെടുത്തുന്നു.....ദ്രവത്വ
പാപത്തിന്‍റെ ശമ്പളം മരണമത്രേ; ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
പാപത്തില്‍ ജീവിക്കുന്നവര്‍ക്ക് മരണ ശേഷം നിത്യാശിക്ഷാവിധി ആണ് ദൈവം ഒരുക്കിയിട്ടുള്ളത്.
തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്‍റെ ഏകജതാനായ പുത്രന്‍റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ. John3:16-19

പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്‍റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.
പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്‍റെമേൽ വസിക്കുന്നതേയുള്ളൂ . John3:35,36.
യേശുവില്‍ വിശ്വസിക്കുന്നവന് നിത്യജീവനും അല്ലാത്തവര്‍ക്ക് നിത്യ നരകവും ഉറപ്പാണ്.
പ്രീയപെട്ടവരെ ....നിത്യ നരകത്തില്‍ നിന്നും രക്ഷ പ്രാപിക്കുവാനുള്ള ഏക വഴി യേശുവില്‍ വിശ്വസിച്ചു അവനെ രക്ഷിതാവായി അന്ഗീകരിക്കുക.ഇനിയും നിങ്ങള്‍ യേശുവിനെ സ്വീകരിക്കുവാന്‍ മടി കാണിക്കരുത്....കര്‍ത്താവിന


ദൈവം നിങ്ങളെ ഓരോരുത്തരെയും ദിനം പ്രതി അനുഗ്രഹിക്കട്ടെ.....ആമേന്‍
സ്നേഹത്തോടെ....
സുമാ സജി.
No comments:
Post a Comment